വളരെ പ്രായോഗികമെന്ന് ഇന്നല്ലെങ്കിൽ നാളെ തോന്നും, തോന്നണം. എന്ന് പ്രയോഗവത്കരണനത്തിനുള്ള മനസ്സ് പാകപ്പെട്ടെന്ന് സദ്ബുദ്ധികൾക്ക് തോന്നിത്തുടങ്ങുന്നുവോ അന്ന് അതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കണം.
മുമ്പൊന്നോ രണ്ടോ വട്ടം ഒരു ഓൺലൈൻ പത്രത്തിൽ ആർട്ടിക്ക്ൾസ് എഴുതിയത് ഓർക്കുമല്ലോ. കേരളത്തിലങ്ങോളമിങ്ങോളം അവ വായിച്ചിട്ടുണ്ടെന്ന് ഹിറ്റ്സ് ന്റെ എണ്ണം വ്യക്തമാക്കുന്നു. കുട്ടികളുടെ പരീക്ഷാസമയത്ത് ആരധനാലയങ്ങളിൽ നിന്നും ആഘോഷ ചടങ്ങുകളിൽ നിന്നും രാത്രി കാല ഉച്ചഭാഷിണി ഒഴിവാക്കണമെന്നായിരുന്നു അതിലെ ഉളളടക്കം. അത് സദ്ബുദ്ധ്യാ മനസ്സിലാക്കിയവർ ആവശ്യമായ ആക്ഷൻ എടുത്തിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. അതൊരു പൊതു ആവശ്യമായിരുന്നു.
ഈ കുറിപ്പിന്നാധാരം വാഴക്കാട്ട് നിന്നുള്ള ഒരു വാർത്തയാണ്, പക്ഷെ, എനിക്ക് പറയാനുളളത് ആ നല്ല തീരുമാനങ്ങളിലെ രണ്ടാം നമ്പറായി വന്നതാണ്. ഒന്നാം നമ്പറിട്ട് വന്നത് പിന്നൊരിക്കലാകാം ചർച്ച .
വാഴക്കാട്ടെ ടൗൺ കേന്ദ്രീകരിച്ചുള്ള എല്ലാ വിഭാഗം പള്ളിക്കമ്മിറ്റി നേതൃത്വവും ഒത്തുകൂടി, ബാങ്ക് ഒരു പള്ളിയിൽ നിന്ന് പുറത്തേക്ക് ശബ്ദമിട്ട് ഉച്ചഭാഷിണിയിൽ, ആ പരിസരത്ത് മുഴുവൻ കേൾക്കാൻ. മറ്റു പള്ളികളിലത് ക്യാബിനക.. |ത്ത്, പുറത്തേക്കുള്ള ലൌഡ് സ്പീക്കർ ഒഴിവാക്കി.
രണ്ടാമത്തെ തീരുമാനം : പള്ളികളിൽ നടക്കുന്ന മറ്റു മുഴുവൻ പ്രസംഗം, ഖുതുബ (മലയാളത്തിലായാലും അറബിയിലായാലും) മുതലങ്ങോട്ട് എല്ലാം മൈക്കിന്റെ ശബ്ദം പള്ളിക്ക് പുറത്താകാതിരിക്കുക.
ഗ്രാമപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം മുഴുവൻ വിശ്വാസികൾക്കും ഈ തീരുമാനം ഏക കണ്ഠമായി തീരുമാനിച്ച് നടപ്പിൽ വരുത്താവുന്ന ഒന്നാണ്. ഒന്നാമത് മറ്റുള്ളവർക്ക് അത് ശല്യമാകില്ല.
മുമ്പൊന്നോ രണ്ടോ വട്ടം ഒരു ഓൺലൈൻ പത്രത്തിൽ ആർട്ടിക്ക്ൾസ് എഴുതിയത് ഓർക്കുമല്ലോ. കേരളത്തിലങ്ങോളമിങ്ങോളം അവ വായിച്ചിട്ടുണ്ടെന്ന് ഹിറ്റ്സ് ന്റെ എണ്ണം വ്യക്തമാക്കുന്നു. കുട്ടികളുടെ പരീക്ഷാസമയത്ത് ആരധനാലയങ്ങളിൽ നിന്നും ആഘോഷ ചടങ്ങുകളിൽ നിന്നും രാത്രി കാല ഉച്ചഭാഷിണി ഒഴിവാക്കണമെന്നായിരുന്നു അതിലെ ഉളളടക്കം. അത് സദ്ബുദ്ധ്യാ മനസ്സിലാക്കിയവർ ആവശ്യമായ ആക്ഷൻ എടുത്തിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. അതൊരു പൊതു ആവശ്യമായിരുന്നു.
ഈ കുറിപ്പിന്നാധാരം വാഴക്കാട്ട് നിന്നുള്ള ഒരു വാർത്തയാണ്, പക്ഷെ, എനിക്ക് പറയാനുളളത് ആ നല്ല തീരുമാനങ്ങളിലെ രണ്ടാം നമ്പറായി വന്നതാണ്. ഒന്നാം നമ്പറിട്ട് വന്നത് പിന്നൊരിക്കലാകാം ചർച്ച .
വാഴക്കാട്ടെ ടൗൺ കേന്ദ്രീകരിച്ചുള്ള എല്ലാ വിഭാഗം പള്ളിക്കമ്മിറ്റി നേതൃത്വവും ഒത്തുകൂടി, ബാങ്ക് ഒരു പള്ളിയിൽ നിന്ന് പുറത്തേക്ക് ശബ്ദമിട്ട് ഉച്ചഭാഷിണിയിൽ, ആ പരിസരത്ത് മുഴുവൻ കേൾക്കാൻ. മറ്റു പള്ളികളിലത് ക്യാബിനക.. |ത്ത്, പുറത്തേക്കുള്ള ലൌഡ് സ്പീക്കർ ഒഴിവാക്കി.
രണ്ടാമത്തെ തീരുമാനം : പള്ളികളിൽ നടക്കുന്ന മറ്റു മുഴുവൻ പ്രസംഗം, ഖുതുബ (മലയാളത്തിലായാലും അറബിയിലായാലും) മുതലങ്ങോട്ട് എല്ലാം മൈക്കിന്റെ ശബ്ദം പള്ളിക്ക് പുറത്താകാതിരിക്കുക.
ഗ്രാമപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം മുഴുവൻ വിശ്വാസികൾക്കും ഈ തീരുമാനം ഏക കണ്ഠമായി തീരുമാനിച്ച് നടപ്പിൽ വരുത്താവുന്ന ഒന്നാണ്. ഒന്നാമത് മറ്റുള്ളവർക്ക് അത് ശല്യമാകില്ല.
No comments:
Post a Comment