പട്‌ളയുടെ ''സൗന്ദര്യം - 2'' ''
........ -- ... -- .. - ''.
..........
സഹജീവി സ്നേഹം കൊണ്ട് മനസ്സ് നൊന്തി റ്റുണ്ടെങ്കിൽ, തീർച്ചയായും അല്ലാഹു നമ്മുടെ നാടിനെ അനുനിക്കുക തന്നെ ചെയ്യും;
അതാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഈ പട്ളയ്ക്കു ഒരു പാട് നല്ല ഇന്നലകൾ ഉണ്ടായിരുന്നു.
വിശന്ന് വലയുന്നവരെ അയൽവാസി കളും കുടുംബക്കാരും അറിഞ്ഞു സഹായിക്കുമായിരുന്നു.
എണ്ണിപ്റയാൻ ഒരുപാട് ഉണ്ടെങ്കിലും - എന്റെ മനസ്സിൽ അഗാധമായി തട്ടിയ ഒരു കാര്യം ഇവിടെ കുറിക്കുന്നത് ഇവിടുത്തെ- ന്യൂ ജനറേഷന് ഒരു പാoവും, പുതിയ അറിവും അതോടൊപ്പം അവരുടെ രക്ഷിതാക്കളുടെ പൂർവ്വകാല ചരിത്രം മനസ്സിലാക്ക > നും ഉതകമെന്ന് കരുതുന്നു'
ചുറ്റുപാടുള്ള പ്ര പ്രദേശങ്ങളം മായി തട്ടിച്ചു നോക്കുമ്പോൾ പട്ളയ്ക്ക് മാത്രമായി ഒരു ദാനശീലമുണ്ടായിരുന്നു' അതും, ആ സാഹചര്യത്തിൽ അത്യന്താപേക്ഷിതവും, ജനങ്ങളോടുള്ള സ്നേഹവും സർവ്വോപരി ,സ്വർഗ്ഗം കരസ്ഥമാക്കാനുള്ള അടങ്ങാത്ത അഭിവാഞ്ചയുമായിരുന്നു. വിശക്കുന്നവന്റെ വയർ നിറയ്ക്കൽ, അതിനെ ഞങ്ങൾ പാൽക്കഞ്ഞിയെന്നും ധർമ്മക്കഞ്ഞില്ലെന്നും ഓമനപ്പേരിട്ട് വിളിച്ചു. നാട്ടിൽ സാമ്പത്തികമായി അല്പം മുന്നില്ലണ്ടായിരുന്നവർ ധർമ്മക്കഞ്ഞി വെച്ച് കൊടുക്കുമായിരുന്നു.
മൂസക്കുട്ടി അദ്ലച്ച;അദ്ലച്ചാന്റെ മമ്മ ദു ഞ്ഞിച്ച അന്തു കായിഞ്ഞി ഹാജി യ ർ ച്ചാ, അന്ത് മോൻ ഹാജി യ ർ ച്ചാ, ബാവ ച്ചാന്റെ മമ്മിഞ്ഞിച്ച 'ബോംബെ പക്ക് ർ ച്ചാ, ഇവരെല്ലാoഇപ്പോൾ ജീവിച്ചിരിപ്പില്ല ഇവരെല്ലാവരേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരു മിപ്പിച്ചു കൂട്ടട്ടേ. (ആമീൻ) ' കൂട്ടത്തിൽ കുറെ മഹതികളുമുണ്ടായിരുന്നു.ഉമ്മൽ ഞ്ഞ, മറിഞ്ഞ: തുടങ്ങി പലരും, ദാനശീu രായിരുന്നു.
മർഹൂം സുപ്പിച്ചാന്റെ അഭ്ലാർച്ച, സീതു ൻ ച്ചാ,B S T അ ഉക്കൻ ചാ, ദൈൻ ന്തിച്ച
ഖാദർ ഹാജിയർച്ച തുടങ്ങി പലരും (അല്ലാഹു എല്ലാവർക്കും മഗ്ഫിറത്ത് നൽകട്ടെ.ആമീൻ) ബാരിക്കാട് 'അ ഉക്കർച്ചാന്റെ പുരയിലും ധർമ്മക്കഞ്ഞി കൊടുത്തിരുന്നു.
സ്കൂളിൽ നിന്നും ലഞ്ചിന് വിട്ടു കഴിഞ്ഞാൽ ഞങ്ങൾ ഓരോ ദിവസവും ഓരോ വീട്ടിലേക്ക് ഓടുമായിരുന്നു അപ്പോൾ അവിടന്ന് കിട്ടുന്ന ആ ധർമ്മക്കഞ്ഞി ഇന്നും എന്നെപ്പോലുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രുചിയും ഓർമ്മയുമാണ്. ചില കുട്ടികൾ ' പൂഞ്ചിയും' പാട്ടയുമായി (ന്യൂ ജനറേഷന് മനസ്സിലാവുല്ല ) ഓടുമായിരുന്നു. വാങ്ങിയിട്ട് വീട്ടിലേക്ക് കൊണ് പോയി കഴിക്കുമായിരുന്നു. അല്ലാത്തവർ അവിടെ് കുത്തിയിരുന്ന് കുടിക്കും. അതിന്റെ മഹത്വം ഇന്നത്തെ നമ്മുടെ പുതു തലമുറക്ക് മനസ്സിലാവൂല. കാരണം വിശപ്പ് ഒരു മിഥ്യാധാരണ മാത്രമല്ലേ ള്രട്ടത്തിൽ പല പേരുകളൂം വിട്ട് പോയിട്ടുണ്ടാകും. ഓർമയിലുള്ളവർ അത് ചൂണ്ടിക്കാട്ടുകയും അവർക്ക് വേണ്ടി പ്രാർത്തിക്കുകയും ചെയ്യുക.)
പറഞ്ഞു വന്നത് അവരുടെ പിൻതലമുറക്കാ'രായ നമ്മൾ അവർ ചെയ്ത നന്മയുടെ ഗുണഭോക്താക്കളായ തിനാൽ നമുക്കും പലരേയും സഹായിക്കാൻ സാധിക്കുന്നു.
അവന്ദടെ സുകൃതത്തിന്റെ ഫലം. അതാണ് Raza patla പറഞ്ഞ ഐശ്വര്യം നല്കി അല്ലാഹു അനുഗ്രഹിച്ചതിന്റെ ഫലം. അന്ന അവർ ഒറ്റക്ക് ചെയ്ത് കാട്ടിത്തന്നു. ഇന്ന്, നാം കൂട്ടായി ചെയ്യുന്നു.
അല്ലാഹു അനം ഹിക്കട്ടെ.ആമീൻ.
........ -- ... -- .. - ''.
..........
സഹജീവി സ്നേഹം കൊണ്ട് മനസ്സ് നൊന്തി റ്റുണ്ടെങ്കിൽ, തീർച്ചയായും അല്ലാഹു നമ്മുടെ നാടിനെ അനുനിക്കുക തന്നെ ചെയ്യും;
അതാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഈ പട്ളയ്ക്കു ഒരു പാട് നല്ല ഇന്നലകൾ ഉണ്ടായിരുന്നു.
വിശന്ന് വലയുന്നവരെ അയൽവാസി കളും കുടുംബക്കാരും അറിഞ്ഞു സഹായിക്കുമായിരുന്നു.
എണ്ണിപ്റയാൻ ഒരുപാട് ഉണ്ടെങ്കിലും - എന്റെ മനസ്സിൽ അഗാധമായി തട്ടിയ ഒരു കാര്യം ഇവിടെ കുറിക്കുന്നത് ഇവിടുത്തെ- ന്യൂ ജനറേഷന് ഒരു പാoവും, പുതിയ അറിവും അതോടൊപ്പം അവരുടെ രക്ഷിതാക്കളുടെ പൂർവ്വകാല ചരിത്രം മനസ്സിലാക്ക > നും ഉതകമെന്ന് കരുതുന്നു'
ചുറ്റുപാടുള്ള പ്ര പ്രദേശങ്ങളം മായി തട്ടിച്ചു നോക്കുമ്പോൾ പട്ളയ്ക്ക് മാത്രമായി ഒരു ദാനശീലമുണ്ടായിരുന്നു' അതും, ആ സാഹചര്യത്തിൽ അത്യന്താപേക്ഷിതവും, ജനങ്ങളോടുള്ള സ്നേഹവും സർവ്വോപരി ,സ്വർഗ്ഗം കരസ്ഥമാക്കാനുള്ള അടങ്ങാത്ത അഭിവാഞ്ചയുമായിരുന്നു. വിശക്കുന്നവന്റെ വയർ നിറയ്ക്കൽ, അതിനെ ഞങ്ങൾ പാൽക്കഞ്ഞിയെന്നും ധർമ്മക്കഞ്ഞില്ലെന്നും ഓമനപ്പേരിട്ട് വിളിച്ചു. നാട്ടിൽ സാമ്പത്തികമായി അല്പം മുന്നില്ലണ്ടായിരുന്നവർ ധർമ്മക്കഞ്ഞി വെച്ച് കൊടുക്കുമായിരുന്നു.
മൂസക്കുട്ടി അദ്ലച്ച;അദ്ലച്ചാന്റെ മമ്മ ദു ഞ്ഞിച്ച അന്തു കായിഞ്ഞി ഹാജി യ ർ ച്ചാ, അന്ത് മോൻ ഹാജി യ ർ ച്ചാ, ബാവ ച്ചാന്റെ മമ്മിഞ്ഞിച്ച 'ബോംബെ പക്ക് ർ ച്ചാ, ഇവരെല്ലാoഇപ്പോൾ ജീവിച്ചിരിപ്പില്ല ഇവരെല്ലാവരേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരു മിപ്പിച്ചു കൂട്ടട്ടേ. (ആമീൻ) ' കൂട്ടത്തിൽ കുറെ മഹതികളുമുണ്ടായിരുന്നു.ഉമ്മൽ ഞ്ഞ, മറിഞ്ഞ: തുടങ്ങി പലരും, ദാനശീu രായിരുന്നു.
മർഹൂം സുപ്പിച്ചാന്റെ അഭ്ലാർച്ച, സീതു ൻ ച്ചാ,B S T അ ഉക്കൻ ചാ, ദൈൻ ന്തിച്ച
ഖാദർ ഹാജിയർച്ച തുടങ്ങി പലരും (അല്ലാഹു എല്ലാവർക്കും മഗ്ഫിറത്ത് നൽകട്ടെ.ആമീൻ) ബാരിക്കാട് 'അ ഉക്കർച്ചാന്റെ പുരയിലും ധർമ്മക്കഞ്ഞി കൊടുത്തിരുന്നു.
സ്കൂളിൽ നിന്നും ലഞ്ചിന് വിട്ടു കഴിഞ്ഞാൽ ഞങ്ങൾ ഓരോ ദിവസവും ഓരോ വീട്ടിലേക്ക് ഓടുമായിരുന്നു അപ്പോൾ അവിടന്ന് കിട്ടുന്ന ആ ധർമ്മക്കഞ്ഞി ഇന്നും എന്നെപ്പോലുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രുചിയും ഓർമ്മയുമാണ്. ചില കുട്ടികൾ ' പൂഞ്ചിയും' പാട്ടയുമായി (ന്യൂ ജനറേഷന് മനസ്സിലാവുല്ല ) ഓടുമായിരുന്നു. വാങ്ങിയിട്ട് വീട്ടിലേക്ക് കൊണ് പോയി കഴിക്കുമായിരുന്നു. അല്ലാത്തവർ അവിടെ് കുത്തിയിരുന്ന് കുടിക്കും. അതിന്റെ മഹത്വം ഇന്നത്തെ നമ്മുടെ പുതു തലമുറക്ക് മനസ്സിലാവൂല. കാരണം വിശപ്പ് ഒരു മിഥ്യാധാരണ മാത്രമല്ലേ ള്രട്ടത്തിൽ പല പേരുകളൂം വിട്ട് പോയിട്ടുണ്ടാകും. ഓർമയിലുള്ളവർ അത് ചൂണ്ടിക്കാട്ടുകയും അവർക്ക് വേണ്ടി പ്രാർത്തിക്കുകയും ചെയ്യുക.)
പറഞ്ഞു വന്നത് അവരുടെ പിൻതലമുറക്കാ'രായ നമ്മൾ അവർ ചെയ്ത നന്മയുടെ ഗുണഭോക്താക്കളായ തിനാൽ നമുക്കും പലരേയും സഹായിക്കാൻ സാധിക്കുന്നു.
അവന്ദടെ സുകൃതത്തിന്റെ ഫലം. അതാണ് Raza patla പറഞ്ഞ ഐശ്വര്യം നല്കി അല്ലാഹു അനുഗ്രഹിച്ചതിന്റെ ഫലം. അന്ന അവർ ഒറ്റക്ക് ചെയ്ത് കാട്ടിത്തന്നു. ഇന്ന്, നാം കൂട്ടായി ചെയ്യുന്നു.
അല്ലാഹു അനം ഹിക്കട്ടെ.ആമീൻ.
No comments:
Post a Comment